FLASH NEWS.. എല്ലാ ദ്വീപുകളിലും 4 മത് പഞ്ചായത്ത് എലക്ഷന്‍ സമാദാനപരമായി നടന്നു, നാളെ രാവിലെ വോട്ടെന്നി തുടങും വൈകിട്ടു 5 മണിയാലെ അന്ത്യ ഫലം ​ പുറത്തു വരും

Thursday, 10 January 2013


പഞ്ചായത്തില്‍ ക്രമക്കേട്‌...

 കില്‍ത്തന്‍ : കഴിഞ്ഞ പഞ്ചായത്ത്‌ ഭരണത്തിലുള്ള സമയത്ത് കില്‍ത്താനിലേക്ക് 
രണ്ടു ടില്ലരുകള്‍ അനുവദിച്ചിരുന്നു. അതില്‍ ഒന്ന് മാത്രമാണ് ഇപ്പോ നാട്ടില്‍ 
ഓടിക്കൊണ്ടിരിക്കുന്നത്. മറ്റേത് എവിടെ പോയെന്ന്‍ ആര്‍ക്കും ഒരു പിടിയുമില്ല. 
ആരാ അത് മുക്കിയതെന്ന്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. 
          അതുപോലെ തന്നെ പഞ്ചായത്തിന്റെ കീഴിലുള്ള ആംബുലന്‍സിന്റെ പല 
ഭാഗങ്ങള്‍ നേരത്തെയുണ്ടായിരുന്ന ഡ്രൈവര്‍ കേടുവരുത്തി എന്നും ഒരു റിപ്പോര്‍ട്ട്‌ ഉണ്ട്...

Thursday, 20 December 2012

                  ക്യാമ്പ്‌ തുടങ്ങി...


കോഴിക്കോട്: മലബാര്‍ ദ്വീപ്‌ വെല്‍ഫെയര്‍ അസ്സോസ്സിയേഷന്റെ കീഴില്‍
അവധി കാലങ്ങളില്‍ നടത്തി വരാറുള്ള സൗജന്യ കരിയര്‍ ഗൈഡന്‍സ്
ക്യാമ്പ്‌ കോഴിക്കോട്‌ JDT ഇസ്ലാം സെന്റെറില്‍ ഇന്ന് തുടങ്ങി.

       10 ദിവസത്തെ ക്യാമ്പില്‍ കേരളത്തിന്റെ വിവിധ ഭാഗംഗളില്‍
പഠിക്കുന്ന 100 ഓളം ദ്വീപ്‌ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇവിടെ താമസവും
ഭക്ഷണവും സൗജന്യമായിരിക്കും. CIGI നിന്നുള്ള 10 ഓളം അധ്യാപകര്‍
ഓരോ ദിവസങ്ങളിലായി ക്ലാസെടുക്കും..

           അവധിക്കു നാട്ടില്‍ പോകാത്ത വിദ്യാര്‍ഥികള്‍ക്ക് Advct.KP.മുത്തിന്റെ
നേതൃത്വത്തിലുള്ള ഈ ക്യാമ്പ്‌ ഫലപ്രദമായി ഉപയോഗപ്പെടുത്താം.
ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക..
contact : Sameer Ali 9496847891

ഈ ജനസേവന പ്രവര്‍ത്തനത്തിന് ദ്വീപ്‌ വിഷന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു...
            പുതിയ പഞ്ചായത്ത് ഭരണത്തില്‍...
 കവരത്തി: അവകാശ വാദങ്ങളുടെയും ചേരിപോരിന്റെയും കോളിളക്കം
സൃഷ്ടിച്ച പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് അവസാനിച്ചു. അധികാര വികേന്ദ്രീകരണങ്ങളിലൂടെ
സ്വയം പര്യാപ്തമായ ഒരു ഭരണ സംവിധാനമാണ് മഹാത്മജിയുടെ സ്വപ്നം.
കാത്തിരുന്ന പഞ്ചായത്ത്‌ ഭരണം ഒടുവില്‍ അവസാനിച്ചപ്പോള്‍ ദ്വീപുതല ഭരണം താഴെ പറയും പ്രകാരമാണ്.
ദ്വീപ്‌                         ചെയര്‍പേഴ്‌സണ്‍                              വൈസ്‌.ചെയര്‍പേഴ്‌സണ്‍

അഗത്തി               നസീര്‍ മുള്ളിപുര(NCP)                   മുഹമ്മദ്‌ സലിം(NCP)
അമിനി                 ഹൈറുന്നിസ (NCP)                            അബ്ദു സലാം(INC)
ആന്ത്രോത്ത്        അല്‍താഫ്‌ ഹുസൈന്‍(INC)             മുഹമ്മദ്‌ ഹലീല്‍(INC)
ബിത്ര                     ശീമബി(INC)                                        അബ്ബാസ്‌ പി.പി.(INC)
മിനികോയ്‌          എല്‍.ജി.ഇബ്രാഹിം(NCP)           ഇബ്രാഹിം മണിക്ഫാന്‍(INC)
കില്‍താന്‍              N.കോയ (INC)                                  ആലി മുഹമ്മദ്‌(INC)
ചെത് ലത്ത്           A.ഹസ്സന്‍ (INC)                                 P.P.കാദര്‍ കോയ(INC)
കല്പേനി              കാസ്‌മികോയ(NCP)                      K.ആറ്റകോയ(NCP)
കടമത്ത്                മുഅമിനത്ത്(INC)                            അബ്ദുല്‍ ജബ്ബാര്‍(INC)
കവരത്തി            ഉമൈബാന്‍ U.P(INC)                      നിസാമുദീന്‍ K.I(INC)

അമിനി , മിനിക്കോയ് , ചെത് ലത്ത് എന്നിവിടങ്ങളിലാണ് നറുക്കെടുപ്പിലൂടെ
തെരഞ്ഞെടുത്തത്‌.. അമിനി,മിനിക്ക്കോയ്‌ NCPയും ചെത് ലത്ത് INCയും നേടി...

Monday, 17 December 2012

 അനീതിക്കെതിരെ നീതിയുമായി ദ്വീപ്‌കലാസമിതി...



കില്‍ത്താന്‍ : 16/12/2012 കര്‍മ നിരധരായ ഒരു യുവ സമൂഹത്തെ
വാര്‍ത്തെടുക്കാന്‍ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്ന
 തലക്കെട്ടില്‍ ദ്വീപ്‌കലാസമിതി ഒരു ക്യാമ്പയിന്‍ സംഘടിപ്പിച്ചു...
16ആം തിയതി വൈകീട്ട് കില്‍ത്താന്‍ ബറകത്ത് ഭവനില്‍ വെച്ചായിരുന്നു
ക്യാമ്പയിന്‍.
             പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ ദ്വീപ്‌കലാസമിതി
പ്രസിഡന്റ് യാസര്‍  സ്വാഗത പ്രസംഗം നിര്‍വഹിച്ചു. തുടര്‍ന്ന്‍ ശ്രീ.ചമയം
ഹജാഹുസ്സൈന്‍  വിഷയാവതരണം ചെയ്തു. പിന്നീട് ''റോഡ്‌ നിയമങ്ങള്‍''
എന്ന വിഷയത്തെപറ്റി ശ്രീ.ഹനീഫകോയ(KVK) വിശദമായി സംസാരിച്ചു.
സ്ഥലം S.I ശ്രീ. ബെന്നി ആശംസ പ്രസംഗം നിര്‍വഹിച്ചു.
ഇത്തരം പരിപാടികള്‍ ജനങ്ങള്‍ക് ഗുണം ചെയ്യുമെന്നും തുടര്‍ന്നും
ഇതുപോലുള്ള പരിപാടികള്‍ സംഗടിപ്പിക്കണമെന്നും ഇവര്‍ ആവശ്യപെട്ടു...

Monday, 10 December 2012

തിരഞെടുപ്പ് ഫല പ്രക്യാപനത്തിനു ശേഷം ​ഉന്ദായ കോണ്‍ ഗ്രസ് റാലിയില്‍ അടിപിടി കടമത്ത് ദ്വീപില്‍ 144 പാസാക്കി

കടമത്ത്; ഫല പ്രക്യാപനത്തിന്ന് ശേഷം ​കോണ്‍ ഗ്രസ് റാലി നടന്ന് പോകവെ ദ്വീപിന്‍ റ്റെ വടക്കു ഭാഗത്ത് വെച്ചു കുറച്ച് ആളുകള്‍ റാലിക്കിടയില്‍ കയറി പ്രശ്നം ​ഉന്ദാക്കുകയായിരുന്നു എന്നാണ്. നാട്ടുകാര്‍ പറയുന്നത്. എന്നിട്ടു ഊന്തും തള്ളും നടന്നു തുടര്‍ ന്ന് പോലീസ് എത്തിയാണു പരിസരം ​ശാന്തമാക്കിയത്, ഇനിയും അനിക്ഷിത സം ​ഭവങള്‍ ഉന്ദാവാധിരിക്കാനാണ്. 144 പാസാക്കിയത് എന്നാണ്. പോലീസ് പക്ഷം ​. ഇവിടെ കോണ്‍ ഗ്രസ്സാണ്. തിരഞെടുപ്പില്‍ വിജയിച്ചത്

Sunday, 9 December 2012

കില്‍ ത്താന്‍ ദ്വീപില്‍ കനത്ത പോളിങ് രേഖപ്പെടുത്തി

കില്‍ ത്താന്‍ ;ഇന്നലെ നടന്ന പഞായത്ത് ഇലക്ഷനില്‍ കില്‍ ത്താന്‍ ദ്വീപില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ പോളിങ് രേഖപ്പെടുത്തി,എലക്ഷന്‍ പെതുവെ  സമാധാന്‍ പരമായിരുന്നു അക്രമ സം ​ഭവങളെന്നും റിപ്പോര്‍ ട്ട് ചെയ്തിട്ടില്ലാ
  2 മണിക്കു തന്നെ എകദേശം ​ എല്ലാ വാര്‍ ഡുകളിലും  90% പോളിങ് നടന്നു. ഒന്നാം വാര്‍ ഡും രന്ദാം വാര്‍ ഡും ഏയാം വാര്‍ ഡും  എന്‍ സിപ്പി ക്കു ബാക്കി വാര്‍ ഡുകള്‍ ഐ എന്‍ സിക്കും എന്നാണ്. കണക്കു കുട്ടുന്നത്,ഡിപ്പി യുടെ കാര്യം 50% എന്നാണ്. നാട്ടുവര്‍ ത്താനം ​  
               ഇന്ന് രാവിലെ 9.30 തിന്ന് എത്തിയ ഭാരത് സീമയില്‍ കേരളത്തില്‍ പടീക്കുന്ന വിദ്യാര്‍ ഥികള്‍ വന്ന് അവരുടെ വോട്ട് രേഖപ്പെടുത്തി ആ കപ്പലില്‍ തന്നെ മടങി, കപ്പല്‍ 9 മണിക്കുര്‍ കില്‍ ത്താന്‍ ദ്വീപില്‍ ഹാള്‍ ട്ടായിരുന്നു
  കില്‍ ത്താന്‍  ദ്വീപില്‍ രേഖപ്പെടുത്തിയ പേളിങ് നിരക്കു വാര്‍ ഡ് തലത്തില്‍ 

1-354
2-312
3-347
4-343
5-292
6-332
7-339
8-344
  ഈ പ്രാവശം ​വോട്ട് റിസല്‍ ട്ടിങ് കുറച്ചു വൈകിയേക്കും കാരണം ​ആദ്യം ​4 വാര്‍ ഡുകളിലെയും  ശേഷം ​ അടുത്ത 4 വാര്‍ ഡുകളീലെയും റിസള്‍ ട്ടാണ്. പബ്യളിഷ് ചെയ്യുക അതിനു ശേഷം ​മാത്രമെ ഡീപ്പി യിടെ കാര്യത്തില്‍ തിരുമാനം ​എടുക്കു,,,,,
        ദ്വീപുവിഷനില്‍ എലക്ഷന്‍ റിസള്‍ ട്ട് തത്സമയം ​ അറീയിക്കുന്നതായിരിക്കും 

Tuesday, 4 December 2012

വാക്കാല്‍  തുടങ്ങിയത് കൈയാല്‍ അവസാനിച്ചു



കില്‍ ത്താന്‍ ;-ജോലിക്കിടയിലുന്ദായ വാക്ക് തര്‍ ക്കം ​ തല്ലില്‍ കലാശീച്ചു,ഇന്ന് രാവിലെ 10മണിക്ക് സ്ഥലത്തെ ഫൈബര്‍ ഫാക്ടറിയില്‍ ജോലികെത്തിയ മുഹമ്മദ് (45) എന്ന യുവാവിനെയാണ്. ഒരു കരുണയും കാണിക്കാതെ ചെറിയ കോയാ (50) എന്ന ഫാക്ടറി സൂപ്രണ്ഡ് അടിച്ചിട്ടത്.തോടി നനയ്കാന്‍  വേന്ദി ടൊങ്കിന്‍ റ്റെ മികളീല്‍  കയറിയ സമയം ​നോക്കി ഇയാളെ കാലു പിടിച്ചു തള്ളിയിടുകയായിരുന്നു എന്നാണ്. നാട്ടുകാര്‍ പറയുന്നത്.
       തുടര്‍ ന്ന നാട്ടുകാര്‍  ഇടപെട്ടാണ്. ഇയാളെ രക്ഷിച്ചതും  ആശുപത്രിയില്‍  പ്രവേശിപ്പിച്ചതും , രന്ദു കൈകളിലായി 4 പൊട്ടലുകള്‍  ഇയാളുടെ കൈയിലുള്ളതായി ഇയാളെ ചികിത്സിച്ച ഡോക്ട്ടര്‍ മാര്‍ പറയുന്നു
            പ്രതിയെ പോലിസ് കോന്ദു പോയി  സ്റ്റേഷനില്‍ ഇരുത്തി സം ​രക്ഷിക്കുകയാണ്. എന്ന് നാട്ടുകാര്‍  പറയുന്നു, തക്കതായ നടപടിയുന്ദാകുമെന്ന ശുഭ പ്രതീക്ഷയോടെയാണ്. ക്ഷമികാന്‍ മാത്രം ​അറിയുന്ന കില്‍ ത്താന്‍ ദ്വീപു ജനത

Monday, 3 December 2012

എല്ലാ നിയമങളും  ജനങളെ സേവിക്കാന്‍  വേന്ദി മാത്രമാണ്.........


കില്‍ ത്താന്‍ ;- ലഹരി പധാര്‍ ഥങള്‍ ലക്ഷദ്വീപുകളില്‍  നിരോധിക്കപ്പെട്ടിട്ടും അത് അനതിക്രതമായ് കടത്തുന്നതിനെ നിരോധിക്കണം ​അതിന്. പൂര്‍ ണ്.മായും ജനങള്‍   പോലിസിന്‍ റ്റെ കൂടെ തന്നെ ഉന്ദ്താനും 
           കപ്പല്‍  യാത്രക്കാര്‍  വന്‍ കരകളീല്‍ നിന്ന് കഷ്ടപ്പെട്ട് കെട്ടി വലിച്ചിയച്ച് കെന്ദുവന്ന സാധനങള്‍  കപ്പലില്‍ കയറ്റി അവസാനം ​ദ്വീപില്‍ വന്ന് എത്തുന്ന സമയത്ത് യാതെരുവിദ നീതിയും കാട്ടതെ എല്ലാ കെട്ടും  പെട്ടിച്ച് പരിശോദിക്കുന്ന കില്‍ ത്താന്‍ പോലീസുകാര്‍ അത് കെട്ടികോടുക്കാന്‍ ബാധ്യസ്ഥരല്ലേ.???
           എല്ലാ കെട്ടും പെളിച്ചുമാറ്റി ഇനി വേണമെങ്കില്‍  നിങള്‍  എടുത്തോളു എന്ന മട്ടാണ്. പോലുസിന്‍ റ്റെത് ഇത്തരം ​സന്തര്‍ ഭങളില്‍  ഉപകരണങ്ളോമറ്റോ ഉപയോഗിക്കണം ​ അല്ലങ്കില്‍  വലിച്ചിയക്കപ്പെടുന്ന ത് ഒന്നും അറിയാത്ത പാവം ​ജനങളായിരിക്കും
            ന്യൂസ് റിപ്പോര്‍ ട്ട് ഇന്‍ ഡ്യയന്‍ ഭരണഖടനയില്‍  അനുവധിച്ചിട്ടുള്ളതാണ്. നമ്മുടെ പോലുസിനു അത് അറിയില്ലാന്ന് തോന്നുന്നു[  RIGHT INFORMATION, RIGHT TO FREEDOM OF EXPRESSION WITH THE CONSTITUTION OF INDIA ARTICLE 19-1-A ]കാട്ടു നീതി ചിത്രികരിക്കന്‍ ശ്രമിച്ചപ്പോള്‍ മോബൈല്‍ വാങി അത് ഡീലീറ്റ് ചെയ്തുകളാഞു ഒരു പോലിസുകാരന്‍, ഇത് നമ്മുടെ പവിത്രമായ്  ഭരണഖടനയെ അതിക്ഷേപിക്കുന്നതിന്നു തുല്യമാണ്. എല്ലാ നിയമങളും ജനങളെ സേവിക്കാന്‍ വേങിയാണ്. അല്ലാതെ ജനങളെ കഷ്ടപ്പെടുത്താനാവരുത്
.
ജയിച്ചില്ലങ്കിലും തോല്‍ പ്പിക്കും









കവരത്തി;- ലക്ഷദ്വീപ് പഞായത്ത് തിരഞെടുപ്പില്‍ എന്‍ .സി.പ്പി.യും കോണ്‍ ഗ്രസും മാത്രമല്ലാ മത്സരിക്കുന്നത്. മറ്റ് ചില പാര്‍ ട്ടികളും സ്വതന്ത്ര നേതാക്കളും  രം ​ഗത്തുന്ദ്, മുഖ്യക്ഷികളായ എന്‍ .സി.പ്പി. യോ ഐ.എന്‍ . സി .യോ അല്ലാതെ വെറെ ഒരു പാര്‍ ട്ടി ക്കും ഒരു ദ്വീപുലും പഞായത്ത് രൂപുകരിക്കാന്‍ കയിയുകയില്ലാ എന്ന് 100% ഉറപ്പാണ്.പക്ഷേ അവരുടെ ഭൂരിപക്ഷം ​ കുറയ്ക്കാന്‍ ഇവര്‍ ക്ക് കയിഞേക്കും
       
          ദ്വീപിലെ മുഖ്യക്ഷികളായ എന്‍ .സിപ്പി. യുടെയും ഐ.ന്‍ .സി യുടെയും  കറപുരണ്ഡ രാഷ്ടിയ ചെയ്തുകളെ ഊന്നിപറഞാണ്. ഇവര്‍ ജനങളെ സമീപിക്കുന്നത്.ഇത് എന്‍ .സിപ്പിയുടെയും ഐ.എന്‍ .സിയുടെയും വോട്ടുകള്‍  നിര്‍ ണയിച്ചെക്കും ഇവര്‍ ഏറ്റവും കൂടുതല്‍  ഭീഷണി ഉയര്‍ ത്തുന്നത് ദ്വീപിന്‍ റ്റെ തലസ്ഥാന നഗരിയായ കവരത്തിയിലാണ്.